പേജുകള്‍‌

2011, ഡിസംബർ 7, ബുധനാഴ്‌ച

ദക്ഷിണ?

 
Æfßà ÈWæµIÄá ®BæÈ?

ഹിന്ദുമതാചാരത്തിന്റെ പൂര്‍ത്തീകരണത്തില്‍ ദക്ഷിണ എന്നാ വാക്കിന് മതിയായ സ്ഥാനമുണ്ട്. ഏത് കര്‍മ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നല്‍കണം എന്നതാണ് വിധി. യജ്ഞപുരുഷനായ വിഷ്ണുവിന്റെ പത്നിയായ ദക്ഷിണാദേവിയെ സങ്കല്‍പ്പിച്ചാണ് നാം ദക്ഷിണ നല്‍കിവരുന്നത്. ദക്ഷിണ നല്‍കാത്ത ഒരു പൂജയും കര്‍മ്മവും ഫലപ്രാപ്തി കൈവരില്ല. ദക്ഷിണ നല്‍കാനായി എടുക്കുന്ന വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മി സ്വരൂപത്തെയും കാണിക്കുന്നു. വെറ്റിലയുടെ തുമ്പ് അര് കൊടുക്കുന്നുവോ ആ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്‍കേണ്ടത്. ഇത് പൂജകനില്‍ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാന്‍ ഇടയാകുന്നു. ദേവപൂജയ്ക്ക് ശേഷം ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലതുമ്പ് ദക്ഷിണ കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിക്കാന്‍ ദേവനും, ദൈവീക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കും മാത്രമേ അവകാശമുള്ളൂ. യഥാശക്തി ദക്ഷിണ നല്‍കുക. ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്‍ പാടില്ല. ദക്ഷിണ കിട്ടിയതിനു ശേഷം അത് എത്രയുണ്ട് എന്ന് എണ്ണി നോക്കുവാന്‍ പോലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ